2017, ജനുവരി 19, വ്യാഴാഴ്‌ച

ഓർമയും കാഴ്ചയും



ഓർമയും കാഴ്ചയും
<><><><><><><><><>
എനിക്കോർമയുണ്ട്,
എൻ്റെ ഉമ്മയോടൊപ്പം
ഒരുപാട് ഉമ്മമാർ
കൊയ്ത്തരിവാളെടുത്ത്
പുലരുന്നതിനു മുമ്പ്
മക്കളെ പോറ്റാൻ പാടത്തേക്ക്
ഓടിയിരുന്നത് .

ഇന്നവരൊക്കെ
പേരമക്കളെ പോറ്റാൻ
പുലരുന്നതിനു മുമ്പ്
ബാങ്കിൻ്റെ
മുറ്റത്തേക്കാണ് ഓടുന്നത്!
-----------------------------------
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം